'മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത ലോകജനത മുദ്രാവാക്യം മുഴക്കുന്നത് ഫലസ്തീനുവേണ്ടിയാണ്. ലണ്ടനിലെ പ്രതിഷേധറാലിയില്‍ മൂന്ന് ലക്ഷത്തിലധികം ജനങ്ങളാണ് അണിനിരന്നത്. ഫലസ്തീന്‍ ലണ്ടനിലോ എന്ന ചോദ്യം അവിടെ ഒരു മാധ്യമവും ഉയര്‍ത്തിയിട്ടില്ല. റോമില്‍, ഡബ്ലിനില്‍, ഗ്ലാസ്‌ഗോയില്‍, ജനീവയില്‍, സ്വീഡനില്‍, ടൊറന്റോയില്‍, ഡെന്മാര്‍ക്കില്‍, തുര്‍ക്കിയില്‍, ജോര്‍ദാനില്‍...
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ നിര്‍മ്മിച്ച കെ വിദ്യയുടെ വാര്‍ത്തയ്ക്ക് വിശദാംശങ്ങള്‍ തേടി കോളേജിലെത്തിയ പ്രിന്‍സിപ്പാളിനോടും അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും പ്രതികരണം തേടുന്നതിനിടെ വിദ്യാര്‍ത്ഥി പ്രതിനിധികളിലൊരാളാണ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം ഉയര്‍ത്തിയത്.
മന്ത്രി മുഹമ്മദ് റിയാസിന്റെ ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ലെന്നും കാണാതെ അഭിപ്രായം പറയാനില്ലെന്നും പറഞ്ഞു. മാത്രമല്ല, ഞാൻ വളരെ ദൂരെ തൃത്താല മണ്ഡലത്തിലെ പരിപാടികളിലാണെന്നും അറിയിച്ചു. അപ്പോൾ ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർ തൃത്താലയിൽ എത്തിക്കൊള്ളാമെന്നായി. പാലക്കാട്ടു നിന്ന് രണ്ട് മണിക്കൂർ യാത്ര ചെയ്യണം തൃത്താലയിലെത്താൻ
മുസ്ലീം വിരുദ്ധ പ്രസ്താവന നടത്തിയിട്ടും ഈ നിമിഷം വരെ എംവി ജയരാജന്‍ തിരുത്താനോ മാപ്പുപറയാനോ തയ്യാറായിട്ടില്ല. ജയരാജനെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മും തയ്യാറായിട്ടില്ല.
ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേയുളളു. ഇത് നൗഫല്‍ ബിന്‍ യൂസഫ് എന്ന പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ? ബിന്‍ എന്നതിന്റെ കൂടെ ചേര്‍ക്കുന്ന പേര് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്.
ഏഴ് വര്‍ഷമായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ തലപ്പത്ത് എം.ജി രാധാകൃഷ്ണനായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിന്റെ എഡിറ്റോറിയല്‍ അഡ്വൈസര്‍ സ്ഥാനമായിരുന്നു എം ജി രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചിരുന്നത്. നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്ററായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
24 ന്യൂസ് റിപ്പോര്‍ട്ടറായ സഹിന്‍ ആന്റണിയും മോന്‍സന്‍ മാവുങ്കലും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് വിനു വി ജോണും റോയ് മാത്യുവും സഹിന്‍ ആന്റണിയുടെ കുടുംബത്തെ അധിക്ഷേപിച്ചുളള പരാമര്‍ശം നടത്തിയത്.